കൊയിലാണ്ടി: ‘അച്ചാർ സ്വാമി’എന്ന പേരിൽ ചെങ്ങോട്ട്കാവ് വില്ലേജ് ഓഫീസിന് സമീപം ഏകദേശം മുപ്പത് വർഷത്തോളമായി കണ്ട് വരുന്ന സ്വാമി മരണപ്പെട്ടു. ഒരിക്കൽ സൈക്കിളിൽഅച്ചാർ വിൽപ്പന നടത്തുന്ന ആളോട് അച്ചാർ തരുമോ എന്ന് ചോദിച്ചപ്പോൾ അയാൾ കൊടുത്തില്ല എന്നും ആ നിമിഷം തന്നെ അയാൾ സൈക്കിളിൽ നിന്നു വീണ് എന്നും,അപ്പോൾ തന്നെ അയാൾ ഒരു കുപ്പി അച്ചാർ സ്വാമിക്ക് കൊടുത്തു അത് മുഴുവൻ സ്വാമി ഭക്ഷിച്ചുംഎന്നും, പിന്നീട് അവിടെ വരുന്ന ഭക്തർ അച്ചാർ വാങ്ങിച്ചാണ് സ്വാമിയെ കാണാൻ വരുന്നത്. സ്വദേശം ബീഹാർ ആണ്ന്നാണ് സ്വാമിയും മായി ബന് ധപ്പെട്ടവർ പറയുന്നത്. എല്ലാ ഭാഷയും അറിയാമെങ്കിലും വല്ലപ്പോഴും അതും രാ(തിയിൽ ചില നേരത്ത് മാ(തമെ സംസാരിക്കുമെന്നു പറയുന്നു. സമൂഹത്തിലെ ഉന്നതർ വരെ സ്വാമിയെ കാണാൻ പല തവണ ചെങ്ങോട്ട് കാവിൽ എത്താറുണ്ട്.
FLASHNEWS