എന്‍സിപിയുടെ വന്ദന ചവാന്‍ പ്രതിപക്ഷത്തിന്‍റെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനാര്‍ഥി

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കു സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായി എന്‍സിപിയുടെ വന്ദന ചവാന്‍ മല്‍സരിക്കും. മഹാരാഷ്ട്രയിലെ പുനയില്‍ മേയര്‍ പദവി വഹിച്ചിരുന്നവരാണ് വന്ദന. ബിഹാറില്‍നിന്നുള്ള ജെഡിയു എംപി ഹരിവംശ് നാരായണ്‍ സിംഗാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി. വ്യാഴാഴ്ചയാണു തെരഞ്ഞെടുപ്പ്.

ശിവസേന ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ പിന്തുണ ലക്ഷ്യം വച്ചുകൊണ്ടാണ് പ്രതിപക്ഷം മഹാരാഷ്ട്രയില്‍നിന്നൊരു സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തതെന്നാണു സൂചന. എന്‍ഡിഎയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ മുന്നണിയിലെ സഖ്യകക്ഷിയായ അകാലിദളില്‍ പ്രതിഷേധം പുകയുന്നുന്നത്. സീറ്റ് പ്രതീക്ഷിച്ചിരുന്ന അകാലികള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഒരു സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ വേണ്ടത് 123 വോട്ടാണ്. ശിവസേനയും അകാലിദളും ഒന്പതു സീറ്റുള്ള നവീന്‍ പട്നായിക്കിന്‍റെ ബിജു ജനതാദളും വോട്ടെടുപ്പ് ബഹിഷ്കരിച്ചാല്‍ വിജയിക്കാന്‍ വേണ്ട വോട്ടിന്‍റെ എണ്ണം 115 ആയി താഴും. അപ്പോഴും എന്‍ഡിഎയ്ക്ക് 110 പേരുടെ പിന്തുണയേ ഉള്ളൂ. 119 സീറ്റാണ് പ്രതിപക്ഷത്തിനുള്ളത്. ടിഡിപി, വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എന്നിവരുള്‍പ്പടെയാണ് ഈ കണക്ക്. 51 സീറ്റുകളുള്ള കോണ്‍ഗ്രസാണ് രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *