ചാമ്ബ്യന്‍സ് ട്രോഫിക്ക് ഇന്ന് തുടക്കം

െഎ.സി.സി ഏകദിന റാങ്കിങ്ങില്‍ ആദ്യ സ്ഥാനത്തുള്ള എട്ട് ടീമുകള്‍ കൊമ്ബുകോര്‍ക്കുന്ന ചാമ്ബ്യന്‍സ് ട്രോഫി ക്രിക്കറ്റിന് ഇന്ന് തുടക്കം. എട്ടാമത് എഡിഷനായ ടൂര്‍ണമെന്‍റില്‍ ആരാധകരെ കാത്തിരിക്കുന്നത് മുന്‍നിരയിലുള്ള എട്ടുപേരുടെ വമ്ബന്‍ പോരാട്ടങ്ങള്‍. 1998ല്‍ ആരംഭിച്ച ടൂര്‍ണമെന്‍റ് 20ാം പിറന്നാളിെന്‍റ പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് എട്ടാം പോരിന് ഇംഗ്ലണ്ട് വേദിയാവുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റിന് സാമ്ബത്തിക സഹായംതേടി ധാക്കയിലെ ബംഗബന്ധു നാഷനല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച ‘വില്‍സ് കപ്പ് ട്രോഫി’യില്‍ നിന്നും െഎ.സി.സി ചാമ്ബ്യന്‍സ് ട്രോഫിയായി മാറിയ മിനി ലോകകപ്പ്. 
ൈശശവദശ വിട്ട് പക്വത നേടിയ ചാമ്ബ്യന്‍സ് ട്രോഫി ഇംഗ്ലീഷ് മണ്ണിലെത്തുേമ്ബാള്‍ അട്ടിമറി സംഘമായി ബംഗ്ലാദേശ് ഇന്ന് ഉദ്ഘാടന മത്സരത്തില്‍ തന്നെ പാഡണിയും. ചരിത്രത്തിലെ ആദ്യ െഎ.സി.സി കിരീടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടാണ് മറുവശത്ത്.
ടെസ്റ്റ്-ട്വന്‍റി20 ക്രിക്കറ്റുകളുമായി തിരക്കേറിയ സീസണ്‍ കഴിഞ്ഞാണ് രാജ്യാന്തര ക്രിക്കറ്റിലെ എട്ട് വമ്ബന്മാര്‍ ഇംഗ്ലണ്ടില്‍ പോരാട്ടത്തിനിറങ്ങുന്നത്.
കെന്നിങ്ട്ന്‍ ഒാവലിലെ ഇന്ത്യന്‍ സമയം ഉച്ച മൂന്ന് മുതലാണ് ഉദ്ഘാടന പോരാട്ടം.

നന്നായി തുടങ്ങാന്‍ ഇംഗ്ലണ്ട്
ക്രിക്കറ്റിെന്‍റ മാതൃമണ്ണാണ് ഇംഗ്ലണ്ട്. പക്ഷേ, പേരിന് പോലും ഒരു െഎ.സി.സി ഏകദിന കിരീടം ചൂടാനായില്ലെന്ന പേരുദോഷം അവരെ ഇതുവരെ വിെട്ടാഴിഞ്ഞിട്ടില്ല. ചാമ്ബ്യന്‍സ് േട്രാഫിയില്‍ രണ്ടും ലോകകപ്പില്‍ മൂന്നും തവണ ഫൈനലില്‍ കടന്നെങ്കിലും കിരീടം ജയിക്കാന്‍ ഇംഗ്ലണ്ടിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കുറി ഇൗ കടം വീട്ടാനൊരുങ്ങുകയാണ് ഇംഗ്ലീഷുകാര്‍. ഗ്രൂപ് ‘എ’യിലെ ആദ്യ മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചാല്‍ കാര്യങ്ങള്‍ ഭംഗിയാവും. ആസ്ട്രേലിയയും ന്യൂസിലന്‍ഡും അണിനിരക്കുന്ന ഗ്രൂപ്പില്‍ ബംഗ്ലാദേശാണ് താരതമ്യേനെ എളുപ്പം കീഴടക്കാനാവുന്നവര്‍. ദക്ഷിണാഫ്രിക്കക്കെതിരെ പരമ്ബര ജയിച്ചാണ് ഇംഗ്ലണ്ടിെന്‍റ വരവ്. ബാറ്റിലും ബൗളിലും മികവുള്ള ടീം. പക്ഷേ, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ അഞ്ച് ഒാവറിനുള്ളില്‍ 20ന് ആറ് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നതും ആതിഥേയര്‍ക്ക് പാഠമാണ്. കരുതലോടെയാവും ഒായിന്‍ മോര്‍ഗനും സംഘവുമിറങ്ങുക. ജാസണ്‍ റോയ്, അലക്സ് ഹെയ്ല്‍സ്, ജോ റൂട്ട്, മോര്‍ഗന്‍, ബെയര്‍സ്റ്റോ, ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്സ് എന്നിവരടങ്ങിയ ബാറ്റിങ് വിസ്ഫോടന ശേഷിയുള്ളതാണ്. ബൗളിങ്ങില്‍ ഡേവിഡ് വില്ലി, ജാക് ബാള്‍, ആദില്‍ റാഷിദ്, മുഇൗന്‍ അലി എന്നിവരുടെ നിരയും മികച്ച നിലവാരമുള്ളതു തന്നെ. പക്ഷേ, അവശ്യ ഘട്ടങ്ങളില്‍ മാച്ച്‌വിന്നര്‍മാരില്ലാതെ പോയാല്‍ തിങ്കളാഴ്ച ലോഡ്സില്‍ നേരിട്ട പോലെ തകര്‍ച്ച എപ്പോഴും സംഭവിച്ചേക്കാം.
മറുവശത്ത് ബംഗ്ലാദേശും സമാനം. മഷ്റഫെ മുര്‍തസയുടെ നേതൃത്വത്തിലുള്ള ടീം പാകിസ്താനെതിരെ സന്നാഹ മത്സരത്തില്‍ 341 റണ്‍സടിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ഇന്ത്യക്ക് മുന്നില്‍ 84ന് പുറത്തായത്. മത്സരത്തില്‍ 240 റണ്‍സിന് തോല്‍ക്കുകയും ചെയ്തു. എങ്കിലും സമീപകാലത്ത് ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറെത്തടുത്തത് ബംഗ്ലാദേശിന് ഇന്ന് ആത്മവിശ്വാസം നല്‍കുന്നു. ‘വലിയ മത്സരമാണിത്. പക്ഷേ, ഞങ്ങളുടെ ഒരുക്കം നന്നായിരുന്നു. ഇന്ത്യയോടേറ്റ തോല്‍വി ക്ഷീണമായെങ്കിലും തയാറെടുപ്പിനെ ബാധിക്കില്ല’ -ബംഗ്ലാദേശ് കോച്ച്‌ ചണ്ഡിക ഹതുരുസിംഗ പറയുന്നു. ചാമ്ബ്യന്‍സ് േട്രാഫിയില്‍ യോഗ്യതാ റൗണ്ട് വരെയാണ് ബംഗ്ലാ കടുവകളുടെ മികച്ച റെക്കോഡ്.
2006ന് ശേഷം ഇതാദ്യത്തെ സാന്നിധ്യവും. വിന്‍ഡീസിനെ പിന്തള്ളി നേടിയ അവസരം തങ്ങളുടെ ഏറ്റവും മികച്ച ചാമ്ബ്യന്‍ഷിപ്പാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കടുവകള്‍. ഇന്ത്യക്കെതിരെ കളിച്ച ടീം തന്നെയാവും ഇന്നിറങ്ങുക. ഇംഗ്ലീഷ് നിരയില്‍ ബെന്‍സ്റ്റോക്സും ക്രിസ് വോക്സും തിരിച്ചെത്തുേമ്ബാള്‍ ബെയര്‍ സ്റ്റോ പുറത്തിരിക്കേണ്ടി വരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *