കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം

ഗോള്‍ഡ് കോസ്റ്റ് (ആസ്ട്രേലിയ): ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലായിരുന്ന രാജ്യങ്ങളുടെ കായിക മാമാങ്കമായ കോമണ്‍വെല്‍ത്ത് ഗെയിംസിെന്‍റ 21ാമത് പതിപ്പിന് ബുധനാഴ്ച ആസ്ട്രേലിയയിലെ ഗോള്‍ഡ് കോസ് റ്റില്‍ തുടക്കമാവും. ഗോള്‍ഡ് കോസ്റ്റ് മുഖ്യകേന്ദ്രമായി ബ്രിസ്ബേന്‍, ടൗണ്‍സ്വില്ലെ, കെയിന്‍സ് എന്നിവിടങ്ങളിലായി 18 ഇനങ്ങളില്‍ നടക്കുന്ന ഗെയിംസില്‍ 71 രാജ്യങ്ങളില്‍നിന്നായി 6600 അത്ലറ്റുകള്‍ മാറ്റുരക്കും. ബുധനാഴ്ച ഒൗദ്യോഗിക ഉദ്ഘാടനം നടക്കും. വ്യാഴാഴ്ച മുതലാണ് മത്സരങ്ങള്‍. 11 ദിവസം നീളുന്ന മേളക്ക് ഇൗമാസം 15ന് കൊടിയിറങ്ങും. മികച്ച സൗകര്യങ്ങളുമായി കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ് ഒരുക്കിയിട്ടുണ്ട്.
മുഴുവന്‍ അത്ലറ്റുകള്‍ക്കും ഒഫീഷ്യലുകള്‍ക്കുമുള്ള താമസസൗകര്യം ഇവിടെയുണ്ട്.

രാജ്യത്ത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ ജീവിയായ കോലയാണ് ബോര്‍ബോയ് എന്ന പേരില്‍ ഗെയിംസിെന്‍റ ഭാഗ്യചിഹ്നം. ജമൈക്കന്‍ സ്പ്രിന്‍റര്‍ യൊഹാന്‍ ബ്ലേക്ക്, ആസ്ട്രേലിയന്‍ ഹര്‍ഡ്ലര്‍ സാലി പിയേഴ്സണ്‍, ബ്രിട്ടീഷ് ഡൈവര്‍ ടോം ഡാലി, ദക്ഷിണാഫ്രിക്കന്‍ അത്ലറ്റ് കാസ്റ്റര്‍ സെമന്യ, ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം എം.സി. മേരികോം തുടങ്ങിയവരാണ് ഗെയിംസിനെത്തുന്ന സൂപ്പര്‍ താരങ്ങള്‍.

കരുത്തോടെ ഇന്ത്യ
കഴിഞ്ഞതവണ ഗ്ലാസ്ഗോ ഗെയിംസില്‍ 15 സ്വര്‍ണവും 30 വെള്ളിയും 19 വെങ്കലവുമടക്കം 64 മെഡലുകളായിരുന്നു ഇന്ത്യക്ക്. ഇംഗ്ലണ്ട് (58 സ്വര്‍ണം), ആസ്ട്രേലിയ (49), കാനഡ (32), സ്കോട്ട്ലന്‍ഡ് (19) എന്നിവക്കു പിറകിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. അതേസമയം, 2010ല്‍ ന്യൂഡല്‍ഹി ആതിഥ്യം വഹിച്ച ഗെയിംസില്‍ ആസ്ട്രേലിയക്കു (74) പിറകില്‍ 38 സ്വര്‍ണവുമായി രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇന്ത്യയെക്കാള്‍ (101) കൂടുതല്‍ മെഡലുകള്‍ ഇംഗ്ലണ്ടിന് (142) ഉണ്ടായിരുന്നെങ്കിലും സ്വര്‍ണനേട്ടത്തില്‍ മുന്‍തൂക്കമുണ്ടായിരുന്ന ഇന്ത്യ (ഇംഗ്ലണ്ടിന് 37 സ്വര്‍ണം) രണ്ടാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു.

ഇത്തവണ 218 അംഗ സംഘവുമായാണ് ഇന്ത്യ ആസ്ട്രേലിയയിലേക്ക് വിമാനം കയറിയത്. ബോക്സിങ്, ബാഡ്മിന്‍റണ്‍, ഗുസ്തി എന്നിവയിലാണ് ഇന്ത്യയുടെ പ്രധാന സുവര്‍ണ പ്രതീക്ഷകള്‍. ഹോക്കി, ജിംനാസ്റ്റിക്സ്, ടേബ്ള്‍ ടെന്നിസ് എന്നിവയിലും മെഡല്‍സാധ്യതയുണ്ട്. അത്ലറ്റിക്സിലും ചില ഇനങ്ങളില്‍ മെഡല്‍ നേടാനാവുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യന്‍ സംഘം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *