എരിതീയില്‍ എണ്ണയാകാന്‍..! മോദിയും അമിത് ഷായും ഈ മാസം കേരളത്തില്‍


ശബരിമല വിഷയത്തില്‍ സമരം ശക്തമാകവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അിത് ഷായും കേരളത്തിലേക്ക് എത്തുന്നു. ശബരിമല വിഷ‍യം പരമാവധി ഉപയോഗിക്കാന്‍ ബിജെപിക്ക് ഇന്ധനമാകുകയാണ് ഇരുവരുടേയും സന്ദര്‍ശന ലക്ഷ്യം. കഴിഞ്ഞ ദിവസം മോദി ശബരിമല സമരത്തിനു പരോക്ഷ പിന്തുണ നല്‍കിയതും ഇതിന്‍റെ ഭാഗമായാണ് കരുതുന്നത്. മുതിര്‍ന്ന നേതാവ് രാംമാധവും സംസ്ഥാനത്ത് എത്തിയേക്കും.


ജനുവരി 15 നും 27 നും ആണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം. കൊല്ലം പാലക്കാട്, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് പ്രധാനമന്ത്രി എത്തുന്നത്. 15ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി ബിജെപി നേതൃയോഗങ്ങളിലും സംബന്ധിക്കും. 27 ന് തൃശൂരില്‍ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് മോദി വീണ്ടും എത്തുന്നത്. ബിജെപി സംഘടിപ്പിക്കുന്ന പൊതു റാലിയിലും മോദി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.




Sharing is Caring