കശാപ്പ് നിരോധനം ചര്‍ച്ച ചെയ്യാന്‍ നാളെ നിയമസഭാ സമ്മേളനം


കശാപ്പ് നിരോധന വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച ചേരും. വിഷയത്തില്‍ കേരളത്തിെന്‍റ ശക്തമായ നിലപാട് വ്യക്തമാക്കുന്ന പ്രമേയവും പാസാക്കും. കശാപ്പ് നിേരാധനം എന്ന ഒറ്റ അജണ്ട മാത്രമേ സമ്മേളനത്തിനുള്ളൂ. 14ാം കേരള നിയമസഭയുടെ ആറാമത് സമ്മേളനമായിരിക്കും ഇത്. രാവിലെ ഒമ്ബതു മുതല്‍ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ പാര്‍ട്ടികള്‍ക്കും കക്ഷി നില അനുസരിച്ച്‌ സമയം വീതിച്ചു നല്‍കും. 20 മിനിറ്റാണ് സര്‍ക്കാര്‍ മറുപടിക്കായി മാറ്റി െവച്ചിരിക്കുന്നത്. ചര്‍ച്ചക്കൊടുവില്‍ സര്‍ക്കാര്‍ പ്രമേയം കൊണ്ടുവരും. ഇതില്‍ ആവശ്യമെങ്കില്‍ വോെട്ടടുപ്പ് നടക്കും. മിക്കവാറും മുഖ്യമന്ത്രിയാകും പ്രമേയം അവതരിപ്പിക്കുക.




Sharing is Caring