കാവേരിയില്‍നിന്ന് അധികജലം നല്‍കാനാവില്ലെന്ന് കര്‍ണാടക

ന്യൂഡല്‍ഹി: കാവേരി നദിയില്‍നിന്നു അധിക ജലം തമിഴ്നാടിനു വിട്ടുനല്‍കാനാവില്ലെന്ന് കര്‍ണാടക. നാല് റിസര്‍വോയറില്‍നിന്നായി ഒന്‍പത് ടിഎംസി ജലമാണ് കര്‍ണാടകയ്ക്കു ലഭിക്കുന്നതെന്നും ഇത് കുടിവെള്ളത്തിനും കൃഷിക്കും അപര്യാപ്തമാണെന്നും കര്‍ണാടക വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാടി കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചു. കര്‍ണാടക നാല് ടിഎംസി ജലം അധികമായി തമിഴ്നാടിനു വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ഏകദേശം 16 ടിഎംസി ജലം ഇപ്പോള്‍ തമിഴ്നാടിന് അധികമായി നല്‍കുന്നുണ്ട്. കൂടുതല്‍ ജലം പങ്കുവയ്ക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നും കര്‍ണാടക വ്യക്തമാക്കി. ഇതേതുടര്‍ന്നു തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു.

തമിഴ്നാടിന് നാല് ടിഎംസി ജലം അധികമായി കര്‍ണാടക വിട്ടു നല്‍കണമെന്ന് മേയ് മൂന്നിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *