ഇനി ഇടവേളകൾ ഉണ്ടാകില്ല, അഭിരാമി

വീണ്ടും ഒരു തിരിച്ചുവരവിന്റെ ആഹ്ളാദത്തിലാണ് അഭിരാമി. വര്‍ഷത്തില്‍ ഒരു മലയാള സിനിമ. അല്ലെങ്കില്‍ രണ്ടുവര്‍ഷം കൂടുമ്ബോള്‍. ചിലപ്പോള്‍ വരവ് തമിഴിലൂടെയായിരിക്കും. അതാണ് അഭിരാമിയുടെ പതിവ്. ഇത്തവണ കാര്‍ത്തി നായകനായ ’സുല്‍ത്താന്‍” എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. കാര്‍ത്തിയുടെ അമ്മ വേഷമായിരുന്നു സുല്‍ത്താനില്‍. തമിഴില്‍ ഇനി വരാനുള്ളത് പാ രഞ്ജിത്തിന്റെ പേരിടാത്ത സിനിമ. ചാര്‍ളിയുടെ തമിഴ് റീമേക്കായ മാധവന്‍ ചിത്രം ’മാര” എത്തിയത് ഒടിടി റിലീസായും. തെലുങ്കില്‍ ’കുട്ടിക്കൂപ്പ” റിലീസിന് ഒരുങ്ങുന്നു. തിരിച്ചുവരവുകള്‍ക്ക് ഇനി ഇടവേള ഉണ്ടാകാതെ സിനിമയില്‍ സജീവമാകാനാണ് അഭിരാമിയുടെ തീരുമാനം. പതിനേഴുവര്‍ഷത്തെ അമേരിക്കന്‍ ജീവിതം ഉപേക്ഷിച്ച്‌ അഭിരാമിയും ഭര്‍ത്താവ് രാഹുലും ബംഗളൂരുവില്‍ ചേക്കേറി. കൂട്ടിന് പത്തുവയസുകാരി ’മാംഗോ”യും.

ബംഗളൂരുവില്‍ എത്തിയിട്ട് രണ്ടു മാസം കഴിഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങിപ്പോവണമെന്ന് രണ്ടുവര്‍ഷമായി ആഗ്രഹം തുടങ്ങിയിട്ട് .രാഹുലിന്റെ അച്ഛനും അമ്മയും ബംഗളൂരുവിലാണ്. തിരിച്ചുവരുമ്ബോള്‍ മറ്റൊരിടത്ത് പോവാതെ അച്ഛനും അമ്മയ്ക്കും ഒപ്പം നില്‍ക്കാന്‍ ഞങ്ങളും ആഗ്രഹിച്ചു. ബാംഗ്ളൂര്‍ മനോഹരമായ നഗരമാണ്. നല്ല കാലാവസ്ഥയും. ഇവിടെനിന്ന് ചെന്നൈയിലും കൊച്ചിയിലും വേഗം എത്താന്‍ കഴിയുന്നു.സുന്ദരമായി പോവുന്നു ബാംഗ്ളൂര്‍ ഡെയ്സ്. 2004ല്‍ സൈക്കോളജി കമ്മ്യൂണിക്കേഷന്‍ ബിരുദ പഠനത്തിനാണ് യു.എസില്‍ പോവുന്നത്.കമല്‍ സാറിന്റെ വിരുമാണ്ടിയും തെലുങ്ക് ചിത്രമായ ചിപ്പാവേ ചിരുഗലിയും കഴിഞ്ഞ്. ആറുവര്‍ഷം യു.എസില്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ മാര്‍ക്കറ്റിംഗ് ഹെഡായി ജോലി ചെയ്തു. 2013 ല്‍ വിശ്വരൂപം സിനിമയില്‍ പൂജകുമാറിന് ഡബ്ബ് ചെയ്യാന്‍ കമല്‍ സാര്‍ വിളിച്ചു. ആ വരവില്‍ വീണ്ടും മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകള്‍ ചെയ്തു.യു.എസില്‍ നിന്ന് ഇങ്ങോട്ടും അങ്ങോട്ടും യാത്ര. 

അഭിരാമി സജീവമായിരുന്ന കാലത്തെ സിനിമയല്ല ഇപ്പോള്‍. ശ്രദ്ധിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും. ഏഴെട്ടുവര്‍ഷമായി മലയാളത്തില്‍ ഒരു പുതു വസന്തം വന്ന പ്രതീതിയാണ്. നല്ല സംവിധായകരും മികച്ച കഥകളും താരങ്ങളും സിനിമയെ വേറിട്ട വഴിയിലൂടെ നടത്തുന്നു. അവരുടെ സിനിമയുടെ ഭാഗമാകാന്‍ അതിയായ ആഗ്രഹമുണ്ട്. ന്യൂജെന്‍ എന്നത് പഴയ വാക്കായി ഇപ്പോള്‍ മാറി. നവാഗത സംവിധായകര്‍ മികച്ച സിനിമകള്‍ ഒരുക്കുന്നു. അവര്‍ സിനിമയെ സമീപിക്കുന്നതും നോക്കി കാണുന്നതും വ്യത്യസ്തമാണ്.നല്ല സിനിമ ഒത്തുവന്നാല്‍ ആ കൂട്ടുകെട്ടില്‍ എന്നെ പ്രതീക്ഷിക്കാം.നായകന്‍, നായിക എന്നതിലുപരി കഥ സിനിമയെ മുന്നോട്ടു കൊണ്ടുപോവുന്ന മുഖ്യഘടകമായി മാറുന്നു. ക്ളീഷേ ആകാതെ പലതരം കഥാപാത്രങ്ങളില്‍ പരീക്ഷണം നടത്താന്‍ അവസരം ലഭിക്കുന്നുണ്ട്. മുപ്പതുകളും നാല്‍പ്പതുകളും പിന്നിട്ട നടിമാര്‍ക്ക് പലതരം കഥാപാത്രം ചെയ്യാനുള്ള അവകാശവും അവസരവുമുണ്ട്.

തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിലും മാര്‍ ഇവാനിയോസ് കോളേജിലും പഠിച്ച ദിവ്യ ഗോപികുമാറിനെ പഴയ കൂട്ടുകാര്‍ ഇപ്പോഴും മറന്നിട്ടില്ല. എസ്. ഗോപികുമാറിന്റെയും പുഷ്പയുടെയും ഏക മകള്‍.  അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷന്‍ സിനിമയില്‍ ബാലതാരമായി അഭിനയിച്ചു തുടക്കം. സുരേഷ് ഗോപിയുടെ പത്രം സിനിമയില്‍ അഭിനയിക്കുമ്ബോള്‍ കൗമാരക്കാരി.  മിലേനിയം സ്റ്റാര്‍സ്, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങിയ സിനിമകള്‍. തമിഴില്‍ വാനവില്‍ ആണ് ആദ്യ സിനിമ. എന്നാല്‍ കമല്‍ഹാസനൊപ്പം അഭിനയിച്ച വിരുമാണ്ടി വഴിത്തിരവായി.  ദിവ്യ ഗോപികുമാര്‍ അഭിരാമിയായി തിളങ്ങുന്നു. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *