യോഗ: പ്രധാനമന്ത്രിയുടെ പടം പിടിക്കാന്‍ ചെലവഴിച്ചത് 35 ലക്ഷം


അന്താരാഷ്ട്ര യോഗദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടം പിടിക്കാനും വിഡിയോ ചിത്രീകരിക്കാനും ആയുഷ് മന്ത്രാലയം ചെലവഴിച്ചത് 35 ലക്ഷം രൂപ. മോദിയുടെ യോഗ വിഡിയോ ചിത്രീകരിക്കാന്‍ ബി.ജെ.പി മീഡിയ സെല്ലിെന്‍റ നിര്‍ദേശ പ്രകാരം സ്വകാര്യ കമ്ബനിക്ക് നല്‍കിയ തുക ഇതിന് പുറമെയാണ്. ഇതിനായി ചെലവഴിച്ച 35 ലക്ഷം രൂപ ആര് നല്‍കിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. മോദിയുടെ മാസാന്ത റേഡിയോ പ്രഭാഷണത്തില്‍ വിഡിയോ നിര്‍മിച്ചതിനും പ്രചരിപ്പിച്ചതിനും ജനങ്ങളെ പ്രശംസിച്ചിരുന്നു. ഇതിനായി ലഭിച്ച ഫണ്ടിനെക്കുറിച്ച്‌ പ്രധാനമന്ത്രിയുടെ ഒാഫിസ് മൗനം പാലിച്ചെന്ന് മാത്രമല്ല, ഇതേക്കുറിച്ച്‌ അനൗപചാരികമായിപോലും ചര്‍ച്ച ചെയ്യരുതെന്ന് ഒാഫിസ് ജീവനക്കാരോട് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനായി ലഭിച്ച ഫണ്ടിനെക്കുറിച്ച്‌ പ്രധാനമന്ത്രിയുടെ ഒാഫിസ് മൗനം പാലിച്ചെന്ന് മാത്രമല്ല, ഇതേക്കുറിച്ച്‌ അനൗപചാരികമായിപോലും ചര്‍ച്ച ചെയ്യരുതെന്ന് ഒാഫിസ് ജീവനക്കാരോട് നിര്‍ദേശിക്കുകയും ചെയ്തു.


അതുകൊണ്ടുതന്നെ ഫണ്ട് ലഭിച്ചത് കളങ്കിത കേന്ദ്രത്തില്‍നിന്നാണെന്ന സംശയം ബലപ്പെടുകയാണ്. അതേസമയം, സ്പോണ്‍സര്‍മാരില്‍നിന്നാണ് പടം പിടിക്കുന്നതിന് ഫണ്ട് ലഭ്യമാക്കിയതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രിയുടെ ഒാഫിസ് അവര്‍ ആരാണെന്ന് വ്യക്തമാക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു.




Sharing is Caring