പി. ചിദംബരത്തെ മുതിര്‍‌ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു

ഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തെ മുതിര്‍‌ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരാണ് ചിദംബരത്തെ ജയിലില്‍ എത്തി സന്ദര്‍ശിച്ചത്. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടു. ചിദംബരത്തെ കാണാന്‍‌ മൂന്നു പേര്‍ എത്തിയെന്നും സാധാര കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നു ഇതെന്നും ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ്‍ ഗോയല്‍ പറഞ്ഞു. ചിദംബരത്തെ കാണാന്‍‌ നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല.

ഒന്നാം യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കേ, സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്ബനിയായ ഐഎന്‍എക്സ് മീഡിയയ്ക്കു വിദേശനിക്ഷേപം സ്വീകരിക്കാന്‍ വഴിവിട്ടു ഇടപെട്ടെന്നാണ് കേസ്. സംഭവത്തില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിംദബരവും കേസില്‍ അന്വേഷണം നേരിടുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *