ഇന്ത്യയിലേക്കുള്ള അഞ്ച് റഫാല്‍ വിമാനങ്ങള്‍ അബൂദബിയിലെത്തി

മള്‍ട്ടി ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ ഇന്ത്യന്‍ വ്യോമസേന (ഐ.എ.എഫ്) വാങ്ങിയ ഫ്രഞ്ച് റഫാല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യ അഞ്ചെണ്ണം അബൂദബിയിലെ അല്‍ ദഫ്രയിലെത്തി. ഫ്രാന്‍സിലെ മെറിഗ്‌നാക്കില്‍ നിന്നുള്ള യാത്രാമധ്യേയാണ് ഫ്രാന്‍സിന് വ്യോമതാവളമുള്ള യു.എ.ഇ അല്‍ ദഫ്രയില്‍ ലാന്‍ഡ് ചെയ്തത്. ബുധനാഴ്ച ഇവിടെ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ വ്യോമസേനയുടെ അംബാല എയര്‍ ബേസില്‍ ലാന്‍ഡ് ചെയ്യും.

ഫ്രാന്‍സില്‍ നിന്നുള്ള യാത്രയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സ്പെഷല്‍ ലോങ് ഹാള്‍ ട്രെയിനിങ് നേടിയ പൈലറ്റുമാരുടെ നിരയാണ് വിമാനം പറത്തിയത്. ഇടക്ക് ആകാശത്തു വച്ചു തന്നെ എല്ലാ വിമാനങ്ങളിലും ഇന്ധനം നിറച്ചു. ഇതിനായി ഫ്രഞ്ച് വ്യോമസേനയുടെ ഇന്ധനം നിറക്കുന്ന രണ്ട് വിമാനങ്ങളും അനുഗമിച്ചെത്തി. ബുധനാഴ്ച അംബാല എയര്‍ബേസില്‍ എത്തുന്ന യുദ്ധവിമാനങ്ങള്‍ക്ക് വ്യോമ പ്രതിരോധ സേനാംഗങ്ങള്‍ സ്വാഗതമൊരുക്കും. ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഈ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്നത്.

കോവിഡ് പ്രതിരോധത്തിെന്‍റ ഭാഗമായി ഒരു വിമാനത്തില്‍ 70 വെന്‍റിലേറ്ററുകളും 1,00,000 ടെസ്റ്റ് കിറ്റുകളും 10 ആരോഗ്യ വിദഗ്ധരുടെ സംഘവും എത്തുന്നുണ്ട്. റഫാല്‍ പോര്‍ വിമാന ഇടപാടിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളെ മറികടന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാന ഇടപാടുമായി മുന്നോട്ടു പോയത്. പാകിസ്താന്‍, ചൈനീസ് അതിര്‍ത്തികളില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഉത്തരേന്ത്യയിലെ അംബാല വ്യോമതാവളത്തിലാണ് വിമാനങ്ങള്‍ എത്തിക്കുന്നത്. 2016 സെപ്റ്റംബറിലാണ് റഫാല്‍ ജെറ്റുകളുടെ ഡെലിവറിക്കായി ഇന്ത്യ ഉത്തരവിട്ടത്. ഔദ്യോഗികമായി ഡെലിവറിക്കുള്ള നടപടി ആരംഭിച്ചെങ്കിലും പൈലറ്റുമാരുടെയും മെക്കാനിക്കുകളുടെയും പരിശീലനത്തിനായി വിമാനങ്ങള്‍ ഫ്രാന്‍സില്‍ തങ്ങുകയായിരുന്നു. മൊത്തം 36 പോര്‍ വിമാനങ്ങളുടെ ഡെലിവറി 2022 ഓടെ പൂര്‍ത്തിയാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *