സുശാന്ത് സിംഗ് ആത്മഹത്യ ചെയ്യില്ല; ആരോപണങ്ങള്‍ തള്ളി മുന്‍ കാമുകി അങ്കിത

മുംബൈ: വിഷാദരോഗമാണ് ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്‍റെ ആത്മഹത്യയിലേക്കു നയിച്ചതെന്ന ആരോപണങ്ങള്‍ തള്ളി സുശാന്തിന്‍റെ മുന്‍ കാമുകി അങ്കിത ലോഖണ്ടെ. കാമുകി റിയ ചക്രബര്‍ത്തിക്കെതിരേയാണ് അങ്കിതയുടെ മൊഴി.

സുശാന്തും താനും ആറു വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. ആത്മഹത്യ ചെയ്യാന്‍ കഴിയുന്ന ആളല്ല സുശാന്ത്. അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന വാദം ഞാന്‍ അംഗീകരിക്കില്ല. ഞങ്ങള്‍ ഒരുമിച്ചുള്ള സമയത്തും ഒരുപാടു മോശമായ സാഹചര്യങ്ങളിലൂടെ സുശാന്ത് കടന്നു പോയിട്ടുണ്ട്. പക്ഷെ അദ്ദേഹം എപ്പോഴും സന്തോഷവാനായിരുന്നു. ഇതിനേക്കാള്‍ വലിയ പ്രശ്നങ്ങളെ അദ്ദേഹം ധൈര്യത്തോടെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അങ്കിത പറഞ്ഞു.

സുശാന്ത് ഏറെ പ്രതീക്ഷയോടെ ലോകത്തെ നോക്കികണ്ടിരുന്നയാളാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം ജീവിതം എങ്ങനെ ഉണ്ടാകുമെന്നുവരെ കണക്കുകൂട്ടുന്ന ആളാണ്. അടുത്ത അഞ്ചു വര്‍ഷങ്ങളിലേക്കുള്ള സ്വപ്നങ്ങള്‍ എഴുതിവയ്ക്കുകയും അത് അതേപടി ജീവിതത്തില്‍ നടപ്പാക്കുന്ന ചെയ്യുന്ന വേറേ ഒരാളെ എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല- ദേശിയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ അങ്കിത ലോഖണ്ടെ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *